വാർത്തകൾ ഒന്നുകിൽ അതിരാവിലെ നമ്മെ പുളകം കൊള്ളിക്കുന്നു. അതല്ലായെങ്കിൽ അപകർഷതയാൽ അന്തർമുഖനാക്കുന്നു. ഇതു രണ്ടുമല്ലായെങ്കിൽ, ചില അധമവിഗ്രഹങ്ങളെ തരംതാഴ്ത്തിക്കാണിക്കുന്നതിപുലർകാലത്തെ ഓരോ പത്രപാരായണവും പലപ്പോഴും നമ്മെ വാർത്തകളുടെ വസ്തുനിഷ്ഠമായ അവലോകനങ്ങൾക്കു പകരം, ആത്മനിന്ദയുടെ കള്ളിമുൾമുനകളിൽ കൊണ്ടുനിർത്തുകയാണ് ചെയ്യുന്നത്. വലിയ താരത്തിളക്കമൊന്നുമില്ലാതെ,
പത്രപ്രവർത്തനത്തിൻ്റെ എക്കാലത്തേയും പരമാധികാരിയായ സാക്ഷാൽ സ്വദേശാഭിമാനി ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ, ആ കൈകളിലെ തൂലിക ശരിക്കുമങ്ങ് പടവാളാക്കിയേനേ!
No comments:
Post a Comment